Friday, May 29, 2009

ലഹരിയുടെ കാണാപ്പുറം

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് മദ്യപാനാശീലം. മദ്യം കൊണ്ടുണ്ടായ ദൂരന്തള്‍ങ്ങള്‍ യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കുതൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് തഴ്‌കലികകൂത്തൊഴുക്കില്‍. യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കൂത്തൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് താള്‍കാലിക സന്തോഷത്തിന്റെ സുഖത്തിന്റെയും സുഖത്തിന്റെയും മരഗ്ഗത്തിലേക്ക് യുവാകളെ എത്തിക്കുന്നത്‌ ലഹരി ഉപയോകത്തിലെകാണു. മദ്യം ഉപയോഗിക്കുന്ന എല്ലാവരും മദ്യാസക്തരാല്ലെങ്കിലും 20% ആളുകളും മദ്യതതിനതീമപ്പെടുന്നു. എലെപനി, ചിക്കുംകൂണിയ, ഐഡ്സ് തുടങ്ങിയ രോഗങ്ങളെകുറിച്ച്‌ കേള്‍കുമ്പോള്‍ ഞ്ചെട്ടുന്ന നമുക്ക്‌ നമ്മുടെ കൊച്ച് കേരളത്തില്‍ ലഹരിയില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, മാസ്തിശ്കത്തില്‍, ഹൃദയത്തില്‍ എന്‍ഹെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ

ലഹരി ഉപയോകികൂന്ന യുവക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു എന്ന ദുഖസാത്യം നമുക്ക്‌ മറന്നു കാലയാവുന്ന യഥാര്‍ത്യമല്ല. കഴിഞ്ഞ കാലങ്ങളില്‍ ലഹരി ഉപയോഗിക്കൂനത്തിനു ഇന്നതതെപ്പോലെ സമൂഹത്തില്‍ മന്യത ഇല്ലാതിരുന്നതുകൊണ്ട്‌ മദ്യം ഉപയോഗികുന്നത്‌ രഹസ്യമായിട്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ലഹരി പതാര്‍ഥങ്ങളുടെ ഉപയോഗം പ്രത്യേകിച്ചും മദ്യപാനം സംസ്കാരത്തിന്റെ ചിഹ്നാമായിമാറിയാതുപോലെ തോണുന്നു. ദൃശ്യ മദ്യമങ്ങള്‍ക്ക് അതിപ്രസാരമുള്ള ഈ കാലഘട്ടത്തില്‍ സിനിമയിലും സീരിയലിലും മദ്യപിച്ചുകാണുന്ന താങ്ങളുടെ ആരാധാനപാത്രങ്ങളെ അനുകരിക്കന്‍ കഥയറിയാതെ കൌമാറക്കാരും യുവക്കളും ആഗ്രഹികുന്നു. ഇങ്ങനെ മദ്യമാ സംസ്കാരത്തിന്റെ നടുവില്‍ വളരുന്ന യുവക്കാള്‍ ലഹരി ഉപയോകിക്കുന്നു. ക്രമേണ ലഹറിക്ക് അടിമകലാകുന്നു എന്ന സത്യം മുതിര്‍ന്ന തലമുറ വിസ്മാരികുന്നതുപോലെ തോണുന്നു.

ആഗോളവള്‍കരണത്തിന്റെയും ഉദാരകാരണത്തിന്റെയും ഫലമായി കേരളീയരുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം വലുതാണു വിദേശ രാജ്യങ്ങള്‍ ലഹരി വസ്തുക്കള്‍ വിറ്റഴീക്കുവാന്‍ ഏറ്റവും കൂടുതല്‍ വിപനന സാധ്യതകളുള്ള ഒരു കംപോളമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്‌. അതിനാല്‍ നമ്മുടെ നാടിലേക്‌ ലഹരി സുലഭമായിട്ടേതതുന്നു.മാത്രമല്ല ലഹരി ഉപയോഗിക്കുവാനുള്ള സാഹചര്യം ഇവര്‍ ഒരുക്കുന്നു.

കുട്ടിക്കാലം മുതല്‍കേ അല്‍പാല്‍പമായി പുകവലി, മദ്യം മുതലായ ലഹരി പധാര്‍ത്ഥങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും നല്‍കി കാലക്രമേണ മറ്റു ലഹരികള്‍ ഉപയോകിച്ച്‌ ലഹരിയുടെ നീറാലിപിടിത്ത്തില്‍ ജീവിതം നശിപ്പിക്കുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാറില്‍ വിരളമല്ല. പാന്‍പാരാകില്‍ തുടങ്ങി, ബ്രൌന്‍ശുഖറിലെത്തി ആത്മഹത്യ ചെയ്ത യുവാക്കാള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന നഗ്ന സത്യം നമുക്ക്‌ മറച്ചുവക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ മദ്യപാനികളുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനമോ സ്ഥാനമോ കേരളത്തീന് ഉള്ളതുപോലെ ഏറ്റവും കൂടുതല്‍ പാന്‍പാരാക് വീത്തൊഴിക്കുന്ന ജില്ല കോഴിക്കോടാണ്. ഏറ്റവും കൂടുതല്‍ ബ്രൌന്‍ശുകാര്‍ ഉപയോഗിക്കുന്നവരും കോഴിക്കോട് ജില്ലയിലാണ്‌ എന്ന ദുഖ സത്യം നമ്മെ നമ്മുടെ യുവാക്കളുടെ ഭാവിയുടെ സുരക്ഷിതത്തെ പറ്റി ചിന്തിക്കുവാന്‍ പ്രാപ്തറാക്കിയാല്‍ നന്നായിരുന്ന.

കലാളയങ്ങളുടെ സമീപത്ത്‌ രഹസ്യമായും പരസ്യമായും പാന്മസാലയും മറ്റു ലഹരി വസ്തുക്കളും വിറ്റഴിക്കുമ്പോള്‍ നമ്മുടെ കൌമാറ പ്രായക്കാര്‍ക്കും യുവാകള്‍ക്കും ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നതില്‍ അല്‍ഭുതപ്പെടാണൊന്നുമില്ല. ഇതെല്ലാം കണ്ടില്ലെന്ന് സമൂഹം നമ്മുടെ യുവതാലമുറയില്‍ എന്തു പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പാന്മസാലാകൊണ്ട്‌ മാത്രം തൃപ്തിയാകത്ത സ്കൂളിലും കോളേജുകളിലും കണ്ടെത്തുന്നു. മദ്യപിച്ച ലഹരിയില്‍ അധ്യാപകരെ അധിക്ഷേപിക്കുന്ന സംഭവങ്ങളും കണ്ടു തുടങ്ങി. ഇതെല്ലാം യുവാകള്‍ക്ക് മധ്യത്തോടും മറ്റു ലഹരി വസ്തുക്കളോടുമുള്ള മമത കൂടുന്നു എന്നതിന്റെ തെളിവുകളാണ്.

ലഹരി ആസക്തി വഎെക്തികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൂടാതെ ലഹരി സംബധ്യത്തിനുള്ള പണം കിട്ടുവാന്‍ അമ്മയെ പോലും കൊല്ളുവാന്‍ മടിക്കാത്ത യുവാക്കളെയും നാം കണ്ടിട്ടുണ്ട്‌. എന്തും ചെയ്യാന്‍ മടിക്കാത്തവരും കൊള്ലക്കാരും ആക്രമീകളുമായിതതീര്‍ന്ന യുവാകള്‍ നമ്മുടെ ഇടയിലുണ്ട്‌. ഇതിന്റെ പിന്നിലെ പ്രചോതക വസ്ത് ലഹരിയാണ് ലഹരി മൂലം തകരുന്ന കുട്ടികളുടെയും യുവാചനങ്ങളുടെയും ഭാവി ഇരുലതാഞ്ഞതാണെന്ന് ചിന്തിക്കുന്നു.

നമ്മുടെ നാടിന്റെ ഭാവി രൂപപ്പെടുന്നത്‌ ഇന്നത്തെ ക്ലാസ്സ്മുരികളിലാണ്‌ ലഹരി വിമുക്തവും ഐശര്യപൂര്‍ണവുമായ ഒരു രാജിയം സോപനം കാണുന്നു എങ്കില്‍ ലഹരി വിരുദ്ധ ബോധവാള്‍കരണ പരിപാടികള്‍ വിധ്യലയങ്ങളില്‍ കുട്ടികള്‍ക് നല്കാണം. വളരുന്ന തലമുറയേ തകര്‍ച്ചയിലേക്ക് നയിക്കുന്ന ലഹരി ആശ്രയഥതം തടയേന്ടത്‌ ആവശ്യമാണ്‌. പരീക്ഷണങ്ങളുടെയും അനുകരാണത്തിന്റെയും സന്‍കര്‍ഷത്തിന്റെയും കാലഘട്ടത്തില്‍ കൌമാരം. ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ ഭാവത്തില്‍ അവരെ നന്മയിലേക്‌ വളര്‍ത്തുവാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലഹരിയിലേക്കും അടിമത്ത്തിലേകുമുള്ള പ്രയാനം ക്രമേനയാണ്‌. പലതരം ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്‌ മധ്യമാണ്‌ മധ്യപാനാസക്തി രോഗമാണെന്ന് 1956 ല്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ പ്രകയാപിച്ചിട്ടുണ്ട്‌. ഒരാളുടെ ആരോഗ്യം, കുടുംബം, തൊഴില്‍, സാമ്പത്തികം, സമൂഹം എന്നീ അഞ്ചു മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ മധ്യപാനം കൊണ്ട്‌ പ്രശ്നമുണ്ടെങ്കില്‍ അയാള്‍ മധ്യപാണരോഗിയാണ് ഏതു ംധ്യം കഴിക്കുന്നു എന്നോ എതാലവില്‍ കഴിക്കുന്നു എന്ണതോ അല്ല പ്രധാനം. ആംതമായി ലഹരി ഉപയോഗിക്കാനുള്ള പ്രവണത ഉപയോഗിക്കുന്ന ലഹരി കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന ശാരീരിക, മാനസിക അസ്വാസ്ധ്യങ്ങള്‍ ഉപയോഗിക്കുന്ന ലഹരിയുടെ അളവു കൂട്ടാനുള്ള പ്രവണത, പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ലഹരിയില്‍ നിന്ന് പിന്മാറാന്‍ കഴിയാതെ വരിക, ഈ അവസ്ഥയിലേത്തുന്നവരെ ലഹരി ആസക്തരായി കാണാം. ഇവര്‍ക്ക് ജീവിതത്തിലെ ഉത്തരവാധിതങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നു കാളാള്‍രമേണ മാനസിക വിഭ്രാന്തി, വിശാതരോഗം, സംശയരോഗം, ആത്മഹത്യ പ്രവണതായിയലേക്കും വ്യക്തിയെ എത്തിക്കുന്നു. ലക്ഷ്യ ബോധം നഷ്ടപ്പെട്ട്‌ സമൂഹത്തില്‍ നിന്നും ഉത്തവറില്‍ നിന്നും ഓറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ മോഷണം സ്ഥിരം തൊഴിലാക്കുന്നു. ജയില്‍വാസവും അനന്തരഫലമായിരുന്നു.

ലഹരിക്കതിമപ്പെട്ടവര്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ച്‌ എഇഡ്സ് റോകവും അവരെ കീഴ്പെടുത്തി എന്നുംവരാം.

ലഹരിക്കടിമപ്പെട്ടവര്ക്കായുള്ള ചികിള്‍സാ കേന്ദ്രങ്ങളില്‍ കിടത്തി ചികിള്‍സികേണ്ടതും അവര്‍ക്‌ സമഗ്രമായ മാതം വരുത്തി സമൂഹത്തിന്റെ മുക്യാ ദാരയിലേക്‌ കൊണ്ട്‌ വരേണ്ടത്‌ കുടുംബത്ത്ിന്റെയും സമൂഹത്തിന്റെയും കടമയാണ്‌. സമൂഹം നിഷേധാത്ത്‌മകമായ കാഴ്ചപാദിലൂടെ ലഹരി ആസക്തരേ വീക്ഷിക്കാതെ സ്നേഹവും അംഗീകാരവും നല്‍കി ലഹരി വിമുക്തമായ ജീവിതം തുടാരാണ്‌ സഹായിക്കേണ്ടതാണു മധ്യാസക്തി(ലഹരി ആസക്തി) സ്ഥിരമായ രോഗമായതിനാല്‍ പുന:പതനം ഉണ്താതതിരിക്കന്‍ രോകിയും കുടുംബവും സമൂഹവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

No comments: